ഇളവില്‍ തിരക്കുകൂട്ടാതെ ജനം: നിബന്ധനകള്‍ ഇന്നുമുതല്‍ കര്‍ശനമാക്കുമെന്ന് പൊലീസ്

0

കോഴിക്കോട്: മാസങ്ങള്‍ക്കുശേഷം കോവിഡ് നിയന്ത്രണങ്ങളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ജനം തിക്കുംതിരക്കും കൂട്ടിയില്ല. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നതോടെ സ്വാഭാവികമായും അങ്ങാടികളില്‍ തിരക്കില്ലാതായി. ജില്ലയില്‍ ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് എല്ലാ കടകളും തുറന്നത്. നേരത്തേ, നിയന്ത്രണമുള്ള പ്രദേശങ്ങളില്‍നിന്ന് ഇളവുകളുള്ള ഇടങ്ങളിലേക്ക് ആളുകള്‍ എത്തിയതാണ് തിരക്കിനിടയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വ്യാഴാഴ്ചയിലെ കാഴ്ചകള്‍.

സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ ബുധനാഴ്ചതന്നെ കടകളെല്ലാം ഉടമകള്‍ വൃത്തിയാക്കിയിരുന്നു. ഡി കാറ്റഗറിയില്‍ കുടുങ്ങി 31 തദ്ദേശസ്ഥാപനങ്ങളിലെ കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയായിരുന്നു. വസ്ത്രവ്യാപാര സ്ഥാപനങ്ങളും മൊബൈല്‍ ഫോണ്‍ വില്‍പന, സര്‍വിസ് കടകളും വര്‍ക്ഷോപ്പുകളും വാഹന ഷോറൂമുകളും മുതല്‍ പെട്ടിക്കടകള്‍ വരെ പൂര്‍ണമായി തുറന്നിരുന്നു. എല്ലായിടത്തും നിയന്ത്രണം പാലിക്കാന്‍ കടയിലുള്ളവര്‍ തന്നെ നിര്‍ദേശം നല്‍കി. ഒരുമാസം മുമ്ബ് ഇളവ് നല്‍കിയ ദിവസം ജനം ഒഴുകിയെത്തിയതിന് ഏറെ വിമര്‍ശനം നേരിടേണ്ടിവന്ന മിഠായിത്തെരുവിലും വ്യാഴാഴ്ച കാര്യമായ തിരക്കുണ്ടായില്ല. വഴിയോരകച്ചവടക്കാരും സജീവമായിട്ടുണ്ട്. ടൗണ്‍ഹാളിന് സമീപം വിവിധ പഴക്കച്ചവടക്കാരും നിരന്നിരുന്നു.

You might also like