മുണ്ടക്കൈ ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഭാഗങ്ങൾ ഇനി നിലമ്പൂരിൽ സംസ്കരിക്കും.

0
 നിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഭാഗങ്ങൾ ഇനി നിലമ്പൂരിൽ സംസ്കരിക്കും. ഡി.എൻ.എ സാമ്പ്ൾ ശേഖരിച്ചശേഷമാവും സംസ്കാരം. കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ അഴുകിത്തുടങ്ങിയതിനാലാണിത്. തിരിച്ചറിയാനാവുന്ന മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോവും. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ച് ചാലിയാറിലെ തിരച്ചിൽ തുടരും. നേവിയുടെയും അയൽസംസ്ഥാനങ്ങളുടെയും സഹകരണം തേടും.
You might also like